പാലിയേറ്റിവ് രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകുന്ന പദ്ധതിയിലേക്കുള്ള വസ്തുക്കൾ ഡോ. മുഹമ്മദ് കാസിം കൈമാറുന്നു


കനിവ് രണ്ടാം ഘട്ടത്തിന് തുടക്കം

ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കനിവ്-2024 രണ്ടാം ഘട്ടം പാലിയേറ്റിവ് രോഗികൾക്കായുള്ള മെഡിക്കൽ ഉപകരണങ്ങൾ നൽകുന്ന പരിപാടിക്ക് തുടക്കമായി. ഡോ. മുഹമ്മദ് കാസിമിന്‍റെ പക്കൽ നിന്നും ജില്ല പ്രസിഡന്റ് ജമാൽ മനയത്തും കെ.എം.സി.സി അംഗങ്ങളും മെഡ്സെവൻ ഗ്രൂപ് നൽകുന്ന വസ്തുക്കൾ ഏറ്റുവാങ്ങി.

ഡോ.അഹമ്മദ് അൽ നൂർ പോളി ക്ലിനിക്, എം.സി.എ. നാസർ, ഷിനോജ് ഷംസുദ്ദീൻ, ചെയർമാന്മാരായ അബ്ദുൽ റഹ്മാൻ, ഷാജി തോപ്പിൽ, ജുനൈദ്, സമീർ കാസിം, ഷിൻലി ഇബ്രാഹിം എന്നിവർ ആശംസ നേർന്നു. നൗഫൽ സ്വാഗതവും ആരിഫ് എം.എ നന്ദിയും പറഞ്ഞു. റഹിം മുഹമ്മദ് ഖിറാഅത്ത് നടത്തി.

തൃശൂർ ജില്ല കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി നൗഷാദ് ടാസ്, മുഹമ്മദ് വെട്ടുകാട്, അബു ഷമീർ നാട്ടിക, മുഹമ്മദ് ഹനീഫ് തളിക്കുളം, ആർ.വി.എം മുസ്തഫ, നൗഫൽ അബുല്ല, സത്താർ മാമ്പ്ര, മുഹമ്മദ് സാദിഖ് എന്നിവർ സന്നിഹിതരായിരുന്നു.

News Summary - The beginning of the second phase of Kaniv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.