ടി.എൻ. പ്രതാപൻ

‘മത്സരം കോൺഗ്രസും സി.പി.എമ്മും തമ്മിൽ’; പ്രതാപന്റെ പ്രസ്താവന തള്ളിഡി.സി.സി പ്രസിഡന്‍റ്

തൃശൂർ: കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന ടി.എൻ. പ്രതാപൻ എം.പിയുടെ പ്രസ്താവനയെ തള്ളി ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ.

കേരളത്തിൽ കോൺഗ്രസും സി.പി.എമ്മുമായിട്ടാണ് മത്സരമെന്നും ബി.ജെ.പി ഘടകമല്ലെന്നും ജോസ് വള്ളൂർ പറഞ്ഞു. നേരത്തെ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന പ്രതാപന്‍റെ പ്രസ്താവന വിവാദമായിരുന്നു.

ബി.ജെ.പിക്ക് വേണ്ടിയാണ് പ്രസ്താവനയെന്നും കോ-ലീ-ബീ സഖ്യമാണ് പിന്നിലെന്നും വിമർശിച്ച് സി.പി.എമ്മും സി.പി.ഐ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനാണ് ഡി.സി.സി പ്രസിഡന്‍റിന്‍റെ മറുപടി.

ബി.ജെ.പിയുമായി സഖ്യമുള്ളത് സി.പി.എമ്മിന് ആണെന്നും കരുവന്നൂർ കേസ് എവിടെയും എത്താത്തതും കൊടകര കുഴൽപ്പണക്കേസ് ആവിയായതും ഈ കൂട്ടുകെട്ട് മൂലമാണെന്നും ജോസ് ആരോപിച്ചു. 

Tags:    
News Summary - 'Contest between Congress and CPM'; Tn Prathapan DCC President.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.