അജീഷും പിടികൂടിയ ഉദ്യോഗസ്ഥരും

മദ്യവില്‍പന: ഒരാള്‍ പിടിയില്‍

കൊച്ചി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഡ്രൈ ഡേ നിലനില്‍ക്കേ വാടകവീട് കേന്ദ്രീകരിച്ച് മദ്യവില്‍പന നടത്തിയ കേസില്‍ ഒരാള്‍ എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ് ആലക്കോട് സ്വദേശി അജീഷിനെയാണ് (38) എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. അന്‍വര്‍ സാദത്ത് അറസ്റ്റ് ചെയ്തത്. കാക്കനാട് മൈതലയിലെ വാടകവീട്ടില്‍നിന്ന് 105 കുപ്പി വിദേശമദ്യവും മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് പിടിച്ചെടുത്തു.

ഡ്രൈഡേയില്‍ ആവശ്യക്കാര്‍ക്ക് ഇരട്ടി വിലക്ക് വില്‍പന നടത്തുന്നതിന് സംഭരിച്ചതാണ് മദ്യം. മൈതലയിലെ വീട്ടില്‍ ഒരുവര്‍ഷമായി വാടകക്ക് താമസിച്ചുവരുകയായിരുന്നു അജീഷ്.

റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്ത്, പ്രിവൻറിവ് ഓഫിസർ രാംപ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജെയിംസ്, വിജോ പി. ജോർജ്, റെനി, എക്സൈസ് ഡ്രൈവർ വേലായുധൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - liquor sale youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.