സഹോദര ഭാര്യമാർ രംഗത്ത്; തെരഞ്ഞെടുപ്പ് ഇവർക്കിനി വീട്ടുകാര്യം

പുലാമന്തോൾ: സഹോദരഭാര്യമാർ മത്സരരംഗത്തിറങ്ങിയതോടെ തെരഞ്ഞെടുപ്പും ഇവർക്കിനി വീട്ടുകാര്യം. ചെമ്മലശ്ശേരി ആലമ്പാറയിൽ താമസിക്കുന്ന മണ്ണേങ്ങൽ കണ്ണംതൊടി മൊയ്തീൻകുട്ടി എന്ന കുഞ്ഞാപ്പയുടെ ഭാര്യ മൈമൂന പുലാമന്തോൾ ഗ്രാമപഞ്ചായത്തിലേക്കും സഹോദരൻ ഉമറുദ്ദീെൻറ ഭാര്യ റഫീഖ ജില്ല പഞ്ചായത്തിലേക്കുമാണ് മത്സരിക്കുന്നത്.

2010ൽ പുലാമന്തോൾ പഞ്ചായത്ത് 15ാം വാർഡിൽനിന്ന് മുസ്ലിം ലീഗ് സ്ഥാനാർഥിയായി ജയിച്ച റഫീഖ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. 2015ൽ എടയൂർ ഡിവിഷനിൽനിന്ന് ജില്ല പഞ്ചായത്തിലേക്കും ജയിക്കുകയുമുണ്ടായി. എടയൂർ ജില്ല ഡിവിഷൻ ജനറൽ സീറ്റായതോടെ റഫീഖ ആനക്കയം ഡിവിഷനിൽനിന്നാണ് മത്സരിക്കുന്നത്.

പുലാമന്തോൾ ഗ്രാമപഞ്ചായത്തിലേക്ക് കഴിഞ്ഞതവണ റഫീഖ മത്സരിച്ച 15ാം വാർഡിൽനിന്നാണ് ഭർതൃസഹോദരഭാര്യ മൈമൂന മുസ്ലിം ലീഗ് സ്ഥാനാർഥിയായി ജനവിധിതേടുന്നത്. പുലാമന്തോളിലെ വനിതാസംഘടനയായ സഖി കൂട്ടായ്മ, വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിങ് തുടങ്ങിയ സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ പ്രവർത്തനം കൈമുതലാക്കിയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്.

Tags:    
News Summary - Panchayt election candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.