നിരവധി കേസുകളിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: എസ്.ഐയെ കാറിൽ തട്ടിക്കൊണ്ടുപോകുകയും ബിഷപ് ഹൗസ് ആക്രമിക്കുകയും ചെയ്തതുൾപ്പെടെ നിരവധി കേസുകളിലെ പ്രതി കഞ്ചാവ് കടത്തിനിടെ പൊലീസിന്റെ പിടിയിലായി. നെയ്യാറ്റിൻകര കൂട്ടപ്പന കീർത്തനം വീട്ടിൽ ശാന്തിഭൂഷണാണ് (42) ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്.

ആര്യങ്കോടിന് സമീപം മൂന്നാട്ടുമുക്ക് പാലത്തിന് സമീപംവെച്ച് ചൊവ്വാഴ്ച രാത്രിയിലാണ് ഒന്നരകിലോ കഞ്ചാവുമായി കാറിൽ വരികയായിരുന്ന ശാന്തിഭൂഷണെ സി.ഐ ശ്രീകുമാരൻനായരും സംഘവും പിടികൂടിയത്. കാറിൽ കഞ്ചാവുമായി സഞ്ചരിച്ച് ചില്ലറ വിൽപന നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് വെളിപ്പെടുത്തി.

നെയ്യാറ്റിൻകരയിൽ ബിഷപ് ഹൗസ് ആക്രമിച്ച കേസിലും കോഴിക്കോട് തേഞ്ഞിപ്പലത്ത് എസ്.ഐയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Accused in several cases was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.