തിരുവനന്തപുരം: 40 തസ്തികകളിലേക്ക് നിയമനത്തിനായി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തസ്തികകൾ:
•ജനറൽ സംസ്ഥാനതലം: ലെക്ചറർ ഇൻ മൃദംഗം, സ്റ്റോഴ്സ്/പർച്ചേസ് ഓഫിസർ (പാർട്ട് 1, 2 - ജനറൽ, സൊസൈറ്റി കാറ്റഗറി), ജൂനിയർ ഇൻസ്ട്രക്ടർ (ഡയറീയിങ്), റേഡിയോ ഗ്രാഫർ ഗ്രേഡ് 2/എക്സ്-റേ ടെക്നീഷ്യൻ ഗ്രേഡ് 2, ഇൻസ്ട്രുമെന്റ് മെക്കാനിക്, കോബ്ലർ, ജൂനിയർ ടൈം കീപ്പർ, ഇലക്ട്രിക്കൽ എൻജിനീയർ (പാർട്ട് 1- ജനറൽ കാറ്റഗറി), ലോവർ ഡിവിഷൻ ക്ലർക്ക്/അക്കൗണ്ടന്റ്, കാഷ്യർ/ക്ലർക്ക് കം അക്കൗണ്ടന്റ്/രണ്ടാം ഗ്രേഡ് അസിസ്റ്റന്റ്, ഫാം വർക്കർ (പാർട്ട് 1, 2, 3 - ജനറൽ, മത്സ്യത്തൊഴിലാളികൾ/ മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി കാറ്റഗറി), പ്രോഗ്രാമർ കം ഓപറേറ്റർ (പാർട്ട് 1 - ജനറൽ കാറ്റഗറി), ടെലഫോൺ ഓപറേറ്റർ (പാർട്ട് 1 - ജനറൽ കാറ്റഗറി).
•ജനറൽ ജില്ലതലം: വിവിധ ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) - തസ്തികമാറ്റം മുഖേന.
•സ്പെഷൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: അസിസ്റ്റന്റ് പ്രഫസർ ഇൻ മാത്തമാറ്റിക്സ് (പട്ടികവർഗം), അസിസ്റ്റന്റ് ഡയറക്ടർ (ബയോളജി) (പട്ടികജാതി/പട്ടികവർഗം), ജൂനിയർ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്- ഇംഗ്ലീഷ്) (പട്ടികജാതി/പട്ടികവർഗം), അറ്റൻഡർ (പട്ടികവർഗം), ലോവർ ഡിവിഷൻ ക്ലർക്ക്/അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം).
•സ്പെഷൽ റിക്രൂട്ട്മെന്റ് ജില്ലതലം: വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (പട്ടികജാതി/പട്ടികവർഗം).
•എൻ.സി.എ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: അസിസ്റ്റന്റ് പ്രഫസർ (ആർക്കിടെക്ചർ) - പട്ടികവർഗം, അസിസ്റ്റന്റ് പ്രഫസർ (മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി)- ഒ.ബി.സി, അസിസ്റ്റന്റ് പ്രഫസർ (ഓർത്തോഡോണ്ടിക്സ്) - വിശ്വകർമ, അസിസ്റ്റന്റ് പ്രഫസർ (കമ്യൂണിറ്റി ഡെന്റിസ്ട്രി)- എൽ.സി./എ.ഐ, അസിസ്റ്റന്റ് പ്രഫസർ (അനസ്ത്യേഷ്യോളജി) -എസ്.സി.സി.സി, സയന്റിഫിക് അസിസ്റ്റന്റ് (പട്ടികജാതി), നോൺ വൊക്കേഷനൽ ടീച്ചർ (ജൂനിയർ) - മാത്തമാറ്റിക്സ് (പട്ടികവർഗം), ഇൻസ്ട്രുമെന്റ് മെക്കാനിക് (പട്ടികജാതി), ജൂനിയർ ലാബ് അസിസ്റ്റന്റ് (എൽ.സി./എ.ഐ), സെക്യൂരിറ്റി ഗാർഡ് (ഈഴവ/തിയ്യ/ബില്ലവ).
•എൻ.സി.എ റിക്രൂട്ട്മെന്റ് ജില്ലതലം: ഹൈസ്കൂൾ ടീച്ചർ (അറബിക്) - പട്ടികവർഗം, ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, എൽ.സി./എ.ഐ., എൽ.സി., ഒ.ബി.സി., വിശ്വകർമ, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു)- പട്ടികജാതി, ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.) വിമുക്തഭടന്മാർ മാത്രം - മുസ്ലിം, പട്ടികജാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.