ഉമ്മൻ ചാണ്ടിയെ  അധികാരസ്ഥാനങ്ങളിലേക്ക് വലിച്ചിഴക്കുന്നത്  അപമാനിക്കാൻ –വി.ഡി. സതീശൻ

കോഴിക്കോട്: ഉമ്മൻ ചാണ്ടിയെ അധികാരസ്ഥാനങ്ങളിലേക്ക്  വലിച്ചിഴക്കുന്നത് അദ്ദേഹത്തെ അപമാനിക്കാനാണെന്ന് കെ.പി.സി.സി  വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടി പ്രതിപക്ഷ  നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന കെ. മുരളീധരെൻറ പ്രസ്താവനയെക്കുറിച്ച ചോദ്യത്തിന് മാധ്യമ പ്രവർത്തകരോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിൽ ഇക്കാര്യത്തെക്കുറിച്ച്  ഒരുതരത്തിലുള്ള ചർച്ചയും നടന്നിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് ഒരു സ്ഥാനവും വഹിക്കാനാകില്ലെന്ന്  ഉമ്മൻ ചാണ്ടി തന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുള്ളതാണ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ  പ്രതിപക്ഷം ശക്തമായ പ്രവർത്തനം കാഴ്ചവെക്കുന്നുമുണ്ട്. പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ അനാവശ്യ  വിവാദങ്ങൾ ഉണ്ടാക്കുന്നത് ആർക്കാണ് ഗുണം ചെയ്യില്ലെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheeshan support Oomen Chandy- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.