Ramadan 2025

ഒരുമയും സൗഹൃദവും വിളക്കിച്ചേർക്കുന്ന ഇഫ്താറുകൾ

ആത്മസമർപ്പണത്തിന്‍റെയും വിശുദ്ധിയുടെയും വഴിയിൽ സഞ്ചരിക്കാൻ കരുത്ത് നൽകുന്ന റമദാനിലൂടെയാണല്ലോ കടന്നുപോകുന്നത്. മനുഷ്യർക്കിടയിൽ ഒരുമയും സൗഹൃദവും വിളക്കിച്ചേർക്കുന്ന ഒരു സന്ദർഭം കൂടിയാണ് ഈ മാസത്തിലെ ഇഫ്താർ സംഗമങ്ങൾ. കോട്ടയം സ്വദേശിയായ ഞാൻ നോമ്പിനെക്കുറിച്ച് വിശദമായി അറിയുന്നതും നോമ്പ് എടുക്കുന്നതും ബഹ്റൈനിൽ എത്തിയശേഷമാണ്. ഇത്തവണയും നോമ്പെടുക്കാൻ സാധിച്ചു എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്.

സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുന്നത് കൊണ്ട് ഈ രാജ്യത്ത് സംഘടിപ്പിക്കുന്ന എല്ലാ സംഘടനകളിൽനിന്നും നോമ്പുതുറ പരിപാടികൾക്ക് ക്ഷണം ഉണ്ടാകാറുണ്ട്. എല്ലാവർഷവും പോലെ ഈ വർഷവും ഞാൻ ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയുടെ ഭാഗമായി റമദാൻ കിറ്റും കൊടുക്കാൻ സാധിച്ചു.

Tags:    
News Summary - Iftars that promote unity and friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.