കോടിയേരിയുടെ വിയോഗത്തിൽ അനുശോചിച്ചു

ബംഗളൂരു: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായ കോടിയേരിയുടെ വിയോഗത്തിൽ ബംഗളൂരുവിലെ ഇടതുപക്ഷ പ്രവർത്തകർ അനുശോചിച്ചു. വിദ്യാരണ്യപുര വികാസ് ഹാളിൽ നടന്ന അനുശോചന യോഗത്തിൽ സാംസ്കാരിക പ്രവർത്തകൻ ശശിധരൻ അധ്യക്ഷത വഹിച്ചു.

ശാന്തകുമാർ എലപ്പുള്ളി കോടിയേരിയുടെ പോരാട്ടവഴികൾ ഓർമിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നേതൃവ്യക്തിത്വത്തെയാണ് രാഷ്ട്രീയകേരളത്തിന് നഷ്ടമായതെന്ന് പങ്കെടുത്തവർ അനുസ്മരിച്ചു. എൻ.ഐ. രാജപ്പൻ, ടി.പി. കുഞ്ഞപ്പൻ, കെ. രാമൻകുട്ടി, വി.എം.പി. നമ്പീശൻ, സുദേവൻ പുത്തൻചിറ എന്നിവർ ഓർമകൾ പങ്കുവെച്ചു.

Tags:    
News Summary - CPM leader Kodiyeri Balakrishnan dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.