കബനി അണക്കെട്ട് നിറഞ്ഞു

ബംഗളൂരു: കർണാടക അതിർത്തി പ്രദേശങ്ങളിലും വയനാട്ടിലും തുടരുന്ന കനത്തമഴയിൽ കർണാടകയിലെ കബനി അണക്കെട്ട് നിറഞ്ഞു.

2,279.54 അടി ജലനിരപ്പാണ് അണക്കെട്ടിൽ രേഖപ്പെടുത്തിയത്. 2,284 അടിയാണ് പരമാവധി ജലനിരപ്പ്. മൈസൂരുവിലെ കബനിപ്പുഴയിലാണ് അണക്കെട്ടും റിസർവോയറുമുള്ളത്. മേഖലയിൽ ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്നത് ഇതിലെ വെള്ളമാണ്.

വേനലിലെ കടുത്ത വരൾച്ചക്ക് ശേഷമുണ്ടായ ജലസമൃദ്ധി ആശ്വാസമായതായി കർഷകർ പറയുന്നു. മാണ്ഡ്യയിലെ കെ.ആർ.എസ് അണക്കെട്ടിലും ജലനിരപ്പുയർന്നു. വിജയനഗരയിലെ തുംഗഭദ്ര അണക്കെട്ടുൾപ്പെടെ കനത്ത കാലവർഷത്തിൽ നിറഞ്ഞുതുടങ്ങി.

Tags:    
News Summary - Kabani Dam is full

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.