16ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കർണാടകക്കായി മെഡൽ നേടിയവർ

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കർണാടകക്ക് പൊൻതിളക്കം

ബംഗളൂരു: ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന 16ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കർണാടകക്ക് പൊൻതിളക്കം. വിവിധ വിഭാഗത്തിൽ ബിനീഷ് ഹരിനാഥ് സ്വർണവും അജിത് ഹരിനാഥ്, ഹരണി, ഭാവന വിപിൻ, നതാനിയ എന്നിവർ വെള്ളിയും നേടി.

അലീന ജയ്സൺ, ധാത്രി, ഹരിനാഥ്, ഉപാസന, ഹരിണി, സുഭാഷിണി, പ്രിയങ്ക, ആദർശ് എന്നിവർ വെങ്കലം കരസ്ഥമാക്കി. കളരിപ്പയറ്റ് കൗൺസിൽ ഓഫ് കർണാടകയുടെ നേതൃത്വത്തിൽ നടന്ന കർണാടക സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും വിജയിച്ച വിദ്യാർഥികളാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

Tags:    
News Summary - Karnataka shines like gold in kalaripayattu championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.