പുസ്തകപ്പുഴു

ഒന്നാന്തരം വായനക്കാരനായിരുന്നു പിന്നീടൊരാൾക്ക് വായിക്കാൻ ഒരുവരി പോലുമുണ്ടാവില്ല, അവൻ വായിച്ചു തീർത്ത പുസ്തകത്തിൽ. അയാൾ അംഗത്വമെടുത്തതിനാൽ മാത്രം പൂട്ടിപ്പോയ ലൈബ്രറികൾ അനവധി. അവൻ വരുമെന്ന് പേടിച്ച് തുടങ്ങാതെ പോയവ അതിലേറെ. പുസ്തകങ്ങളിൽനിന്നൂറ്റിയെടുത്ത് അവനുണ്ടാക്കിയ അപൂർവ ലോകത്തേക്ക് ആർക്കും പ്രവേശനമുണ്ടായില്ല. കവാടത്തോളം ചെല്ലാനായവർ പിന്നീട് അദൃശ്യരായി തുടർന്നു. മറ്റ് കമ്പങ്ങൾ തീർന്നതിനാലാവാം,...

ഒന്നാന്തരം വായനക്കാരനായിരുന്നു

പിന്നീടൊരാൾക്ക് വായിക്കാൻ

ഒരുവരി പോലുമുണ്ടാവില്ല,

അവൻ വായിച്ചു തീർത്ത പുസ്തകത്തിൽ.

അയാൾ അംഗത്വമെടുത്തതിനാൽ മാത്രം

പൂട്ടിപ്പോയ ലൈബ്രറികൾ അനവധി.

അവൻ വരുമെന്ന് പേടിച്ച്

തുടങ്ങാതെ പോയവ അതിലേറെ.

പുസ്തകങ്ങളിൽനിന്നൂറ്റിയെടുത്ത്

അവനുണ്ടാക്കിയ

അപൂർവ ലോകത്തേക്ക്

ആർക്കും പ്രവേശനമുണ്ടായില്ല.

കവാടത്തോളം ചെല്ലാനായവർ

പിന്നീട് അദൃശ്യരായി തുടർന്നു.

മറ്റ് കമ്പങ്ങൾ തീർന്നതിനാലാവാം, ഇന്നലെയവൻ

സ്വന്തം പുസ്തകം

പൂർണമായി

വായിച്ചു തീർത്തു.

ആദരാഞ്ജലികൾ..

Tags:    
News Summary - madhyamam weekly poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.