ട്രംപുമായി പ്രസംഗപീഠം പങ്കിട്ട് ഇന്ത്യക്കാരിയായ സീമ വർമ

വാഷിങ്ടൺ: ഇന്ത്യക്കാരിയും അമേരിക്കയുടെ പുതിയ ആരോഗ്യസുരക്ഷ നിയമത്തിെൻറ പ്രധാന ശിൽപിയുമായ സീമ വർമ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി പ്രസംഗപീഠം പങ്കിട്ടു. മുൻ പ്രസിഡൻറ് ബറാക് ഒബാമ നടപ്പാക്കിയ ആരോഗ്യസുരക്ഷ പദ്ധതിയായ ഒബാമകെയർ റദ്ദാക്കി പുതിയ നിയമം കൊണ്ടുവരുന്ന ചടങ്ങിലാണ് സീമ ട്രംപുമായി വേദി പങ്കിട്ടത്. റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ യു.എസ് പ്രതിനിധിസഭ നിയമം പാസാക്കുന്നതിനിടയിൽ അവരോട് സ്പീക്കർ എന്ന നിലയിൽ സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പ്രസംഗപീഠത്തിൽനിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട രാഷ്ട്രീയക്കാരിയല്ലാത്ത ഒരേയൊരാൾ സീമയാണ്. സെേൻറഴ്സ് ഫോർ മെഡികെയറിെൻറയും മെഡികെയ്ഡ് സർവിസസിെൻറയും അഡ്മിനിസ്ട്രേറ്ററായ സീമ ട്രംപ് ഭരണകൂടത്തിലെ ഏറ്റവുമുയർന്ന റാങ്കിലുള്ള ഇന്ത്യക്കാരിലൊരാളാണ്. 


 

Tags:    
News Summary - seema verma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.