???????? ??????? ???? ???????????? ?????????? ????????????? ??????????? ????????????? ????????????? ???????????????? ??????????????????????

ബഹ്റൈൻ–ബ്രിട്ടീഷ് സഹകരണത്തെക്കുറിച്ച് ചർച്ച

മനാമ: നിർമാണ, മുനിസിപ്പാലിറ്റി, നഗരാസൂത്രണ മന്ത്രി ഇസ്സാം ബിൻ അബ്ദുല്ല ഖലാഫിനെ സന്ദർശിച്ച് ബ്രിട്ടീഷ് അംബാസഡർ റെഡോറിക് റമ്മൗണ്ട്, യു.കെ ഫിനാൻസ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ലൂയിസ് ടൈലർ എന്നിവർ ചർച്ച നടത്തി. ബഹ്റൈൻ-ബ്രിട്ടീഷ് സഹകരണമാണ് ചർച്ചയിൽ പ്രധാന വിഷയമായത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ മന്ത്രി അഭിനന്ദിച്ചു.

വിവിധ മേഖലകളിലെ ബ്രിട്ടീഷ് വൈദഗ്ധ്യം ശ്രദ്ധേയമാണ്. പ്രത്യേകിച്ചും നിർമാണം, റോഡുകൾ, വിവിധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നടപ്പാക്കുന്നതിലെ മികവ്. നിക്ഷേപമേഖലയെയും ബ്രിട്ടൻ പിന്തുണക്കുന്നതായും മന്ത്രി പറഞ്ഞു. മന്ത്രാലയം അണ്ടർ സെക്രട്ടറി അഹ്മദ് അബ്ദുൽ അസീസ് അൽ ഖയാത്തും അസി.അണ്ടർ സെക്രട്ടറിയും ചർച്ചയിൽ സംബന്ധിച്ചു.

Tags:    
News Summary - -bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.