റോയ് പി. തോമസ്‌, സിബി മലയിൽ, വിപിൻ മോഹൻ, ജി.എസ്. വിജയൻ

ഹ്രസ്വ ചലച്ചിത്ര മേളയും അവാർഡ് നിശയും മാർച്ച്‌ ഒന്നിന്

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫിലിം ക്ലബ് അവാർഡ് നിശയും ഹ്രസ്വ ചലച്ചിത്ര മേളയും മാർച്ച്‌ ഒന്നിന് നടക്കും. ബഹ്‌റൈൻ പ്രവാസി കലാകാരന്മാർ നിർമിച്ച 22ഓളം ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകനും ഫെഫ്ക ഡയറക്ട്ടേഴ്‌സ് യൂനിയൻ ജനറൽ സെക്രട്ടറിയുമായ ജി.എസ്. വിജയൻ, ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ, സംവിധായകനും കലാ സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗവുമായ റോയ് പി. തോമസ്‌ എന്നിവരടങ്ങുന്ന ജൂറി, മികച്ച ചിത്രം, രചന, സംവിധാനം, ഛായാഗ്രഹണം, ചിത്രസംയോജനം, നടൻ, നടി തുടങ്ങി വിവിധ മത്സര വിഭാഗത്തിൽ വിധി നിർണയം നടത്തും.

വൈകുന്നേരം അഞ്ചുമുതൽ ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ മത്സര ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കും. തുടർന്ന് നടക്കുന്ന അവാർഡ് നിശയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിബി മലയിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മത്സര വിജയികൾക്ക് പുരസ്കാരം നൽകുന്നതിനുപുറമെ, തത്സമയ തിരഞ്ഞെടുപ്പിലൂടെ ഓഡിയൻസ് ചോയ്സ് അവാർഡ് പ്രേക്ഷകർക്കും തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകുമെന്ന് സമാജം മെംബർഷിപ് സെക്രട്ടറി ദിലീഷ് കുമാർ ബി.കെ.എസ്, ഫിലിം ക്ലബ് കൺവീനർ അരുൺ ആർ. പിള്ള, ഫെസ്റ്റിവൽ കോഓഡിനേറ്റർ അജയ് പി. നായർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 34020650, 3972 0030,39918997.

Tags:    
News Summary - Bahrain Keraleeya Samajam Short film festival and award night on March 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.