സാം സാമുവൽ കുടുംബ സഹായ ഫണ്ടിലേക്കുള്ള തുക പ്രമുഖ വ്യവസായി കെ.ജി ബാബുരാജ് കൈമാറുന്നു

സാം സാമുവൽ കുടുംബ സഹായ ഫണ്ടിലേക്ക് കെ.ജി. ബാബുരാജ് ലക്ഷം രൂപ നൽകി

മനാമ: ബഹ്റൈൻ കേരളീയ സമാജം അംഗവും സബർമതി കൾചറൽ ഫോറത്തിെൻറ മുഖ്യസംഘാടകനുമായിരുന്ന സാം സാമുവലിെൻറ കുടുംബത്തിനുവേണ്ടി സമാജത്തിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ധനസമാഹരണത്തിലേക്ക് ജി.സി.സിയിലെ പ്രമുഖ വ്യവസായി കെ.ജി. ബാബുരാജ് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.

കോവിഡ് രോഗബാധിതനായി മരണപ്പെട്ട സാം സാമുവൽ ബഹ്റൈനിലെ ജീവകാരുണ്യ, സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു. അപ്രതീക്ഷിതമായ മരണം കുടുംബത്തെ നിരാലംബമാക്കിയ സാഹചര്യത്തിലാണ് സമാജം മുൻകൈയെടുത്ത് സാമിെൻറ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ട് വന്നതെന്ന് പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പത്രക്കുറിപ്പിൽ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.