ചാലിയാർ ദോഹ സംഘടിപ്പിച്ച ‘എലീവിയ’ നേതൃപരിശീലന

പരിപാടിയിൽനിന്ന്

ചാലിയാർ ദോഹ ‘എലീവിയ’ നേതൃപരിശീലനം

ദോഹ: ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി എലീവിയ 2024 എന്ന പേരിൽ നേതൃപരിശീലന സെഷൻ സംഘടിപ്പിച്ചു. നസീം ഹെൽത്ത് കെയർ

ഒയാസിസ് ബീച്ച് ക്ലബിൽ നടന്ന പരിപാടിയിൽ ചാലിയാർ തീരദേശങ്ങളിൽ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് അംഗങ്ങളും ഭാരവാഹികളും പങ്കെടുത്തു. മുഖ്യ രക്ഷാധികാരി ഷൗക്കത്ത് അലി താജ് ഉദ്ഘാടനം ചെയ്തു. ചാലിയാർ ദോഹയുടെ ഫൗണ്ടർ പ്രസിഡന്റ് മഷൂദ് വി.സി, മുഹമ്മദ് അജ്മൽ, മുഹമ്മദ് ഫൗസി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

ചാലിയാർ ദോഹ വൈസ് പ്രസിഡൻറ് ജൈസൽ വാഴക്കാട് സെഷനുകൾ കോഓഡിനേറ്റ് ചെയ്തു. പത്താം വാർഷികാഘോഷ ലോഗോ മഷൂദ് വി.സി പ്രകാശനം ചെയ്‌തു. ചാലിയാർ കപ്പ് നാലാം സീസൺ പ്രഖ്യാപനവും ലോഗോ പ്രകാശനവും സമീൽ അബ്ദുൽ വാഹിദ് നിർവഹിച്ചു.

പുതുതായി ആരംഭിക്കുന്ന റേഡിയോ പോഡ്‌കാസ്റ്റ് ചാനൽ ഉദ്ഘാടനം സിദ്ദീഖ് വാഴക്കാട് നിർവഹിച്ചു. മാനേജിങ് കമ്മിറ്റി അംഗം ഷബീർ കീഴുപറമ്പ് പ്രവർത്തനം വിശദീകരിച്ചു. പ്രസിഡന്റ് സി.ടി. സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.

റഷീദ് അലി വി.പി, ബുജൈർ മുഹമ്മദ്, സജാസ് , പി.സി. അബ്ദുറഹിമാൻ, ശരത് ലാൽ, മുജീബുറഹ്മാൻ, നൗഫൽ അമാൻ, മാനേജിങ് കമ്മിറ്റിയംഗങ്ങളായ സലിം റോസ്, അഷ്‌റഫ് സി, ഹനീഫ, സാദിഖ് അലി, അഹ്മദ് നിയാസ്, രാജേഷ്, റാഷിൽ പി.വി, റസാഖ് എ.പി, വനിത വിഭാഗം പ്രസിഡന്റ് മുഹ്‌സിന സമീൽ, ജനറൽ സെക്രട്ടറി ഫെമിന സലിം, ട്രഷറർ ഷഹാന നസ്രി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Chaliyar Doha Elivia training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.