ജിദ്ദ ഇന്ത്യൻ സ്‌കൂളിൽ ആദരിക്കപ്പെട്ട വിദ്യാർഥികളും സീനിയർ അധ്യാപകരും ജീവനക്കാരും മുഖ്യാതിഥി ഇന്ത്യൻ എംബസി ഡി.സി.എം അബൂ മാത്തൻ ജോർജിനോടൊപ്പം 

ജിദ്ദ ഇന്ത്യൻ സ്‌കൂളിൽ വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു

ജിദ്ദ: ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ ഈ വർഷത്തെ 10ാം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ദീർഘകാലമായി സേവനം അനുഷ്ഠിച്ച അധ്യാപകരെയും മറ്റു ജീവനക്കാരെയും ആദരിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ സമൂഹത്തിന് 55-ാം സേവന വർഷത്തിെൻറ മഹത്തായ പാരമ്പര്യത്തിലാണ് സ്‌കൂൾ. ഈ സന്ദർഭത്തിലാണ് പ്രത്യേക ആദരിക്കൽ ചടങ്ങ് സ്‌കൂളിൽ ഒരുക്കിയത്. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡി.സി.എം) അബൂ മാത്തൻ ജോർജ് ചടങ്ങിൽ മുഖ്യാതിഥിയായിരിന്നു.

Tags:    
News Summary - Jeddah Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.