കേളി കലണ്ടർ 2024 പ്രകാശനം ചെയ്തു

റിയാദ്: കേളി കലാ സാംസ്കാരിക വേദി പുറത്തിറക്കിയ 2024ലെ കലണ്ടർ പ്രകാശനം ചെയ്തു. സുലൈ അൽ മുത്തവ പാർക്കിൽ നടന്ന ചടങ്ങിൽ കൊബ്ലാൻ മാർക്കറ്റിങ് മാനേജർ സിദ്ദിഖ് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ പ്രസിഡൻറ്‌ സെബിൻ ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി കൺവീനർ കെ പി എം സാദിഖ്, കേളി ട്രഷറർ ജോസഫ് ഷാജി, അസാഫ് ബിൽഡിംഗ് മെറ്റീരിയൽസ് കമ്പനി എം.ഡി പ്രസാദ് വഞ്ചിപ്പുര, മാർക്കറ്റിംഗ് മാനേജർ ചന്ദ്രൻ തെരുവത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

രക്ഷാധികാരികമ്മറ്റി അംഗങ്ങളായ ടി.ആർ. സുബ്രഹ്മണ്യൻ, സുരേന്ദ്രൻ കൂട്ടായി, ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കേന്ദ്രകമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ നന്ദിയും പറഞ്ഞു. 

Tags:    
News Summary - Keli Calendar 2024 released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.