ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ പരപ്പനങ്ങാടി മുനിസിപ്പൽ കെ.എം.സി.സി കമ്മിറ്റി വാർഷിക കൗൺസിൽ യോഗത്തിൽ ആദരിച്ചപ്പോൾ

കെ.എം.സി.സി പരപ്പനങ്ങാടി മുനിസിപ്പൽ വാർഷിക കൗൺസിൽ സംഘടിപ്പിച്ചു

 ജിദ്ദ: പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള ഫലസ്തീനിലെ പാവപ്പെട്ട ജനങ്ങളെ ഉന്മൂലനം ചെയ്യുന്ന ഇസ്രായേലിന്‍റെ നരനായാട്ടിനെതിരെ ലോകമനസ്സാക്ഷി ഉണരണമെന്ന് ജിദ്ദ കെ.എം.സി.സി പരപ്പനങ്ങാടി മുനിസിപ്പൽ വാർഷിക കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് അബൂബക്കർ അരിമ്പ്ര യോഗം ഉദ്ഘാടനം ചെയ്തു. സി.വി. മുജീബ് ഉള്ളണം അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി പ്രസിഡന്‍റ് പി.കെ. സുഹൈൽ, തിരൂരങ്ങാടി മുനിസിപ്പൽ ജനറൽ സെക്രട്ടറി ജാഫർ വെന്നിയൂർ, റഫീഖ് കൂളത്ത് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ യോഗത്തിൽ ആദരിച്ചു. ഷംസീർ ചെട്ടിപ്പടി സ്വാഗതവും മുനീർ പൊക്കാട്ട് നന്ദിയും പറഞ്ഞു. ഷമീം ചെട്ടിപ്പടി ഖിറാഅത്ത് നടത്തി. കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ വാർഷിക കൗൺസിൽ തിരഞ്ഞെടുത്തു. ഭാരവാഹികൾ: എം.വി. മുഹമ്മദലി ഉള്ളണം (ചെയർ.), ശംസീർ ചെട്ടിപ്പടി (പ്രസി.), മുനീർ പുക്കാട്ട് കൊടപ്പാളി (സെക്ര.), നാഫിഹ് താപ്പി പാലത്തിങ്ങൽ (ട്രഷ.), സമദ് കടവത്ത് കൊട്ടംതല, എം.വി യൂനസ് ഉള്ളണം, ടി.എ. നാസർ താലഞ്ചേരി കുപ്പിവളവ്, സിദ്ദീഖ് തയ്യിൽ പാലത്തിങ്ങൽ (വൈസ് പ്രസി.), ജലീൽ പുളിക്കലകത്ത് അഞ്ചപ്പുര, വി.പി. ശമീം ചെട്ടിപ്പടി, എ.എം. നവാസ് ചെട്ടിപ്പടി, വി.പി. സാദിഖലി ഉള്ളണം (ജോ. സെക്ര.), സിറാജ് പുത്തൻകടപ്പുറം, പി.കെ. അബ്ദുൽ മനാഫ് പാലത്തിങ്ങൽ (വൈസ് ചെയർ.).

Tags:    
News Summary - KMCC Parappanangady Municipal Annual Council Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.