നാഷനൽ കമ്മിറ്റി പ്രസിഡന്‍റായി നിയോഗിതനായ ബിജു കല്ലുമലയെ തോമസ് തൈപ്പറമ്പൻ പൊന്നാട അണിയിക്കുന്നു

അംഗത്വ കാർഡ് വിതരണവും നാഷനൽ കമ്മിറ്റി പ്രസിഡന്‍റിന് സ്വീകരണവും

ദമ്മാം: ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി അംഗത്വ കാർഡ് വിതരണവും നാഷനൽ കമ്മിറ്റി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ബിജു കല്ലുമലക്ക് സ്വീകരണവും സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് തോമസ് തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.

ഗ്ലോബൽ കമ്മിറ്റി ഉപാധ്യക്ഷൻ സി. അബ്ദുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി പ്രസിഡന്‍റായി നിയോഗിതനായ ബിജു കല്ലുമലയെ തോമസ് ശെതപ്പറമ്പൻ പൊന്നാട അണിയിച്ചു. റീജനൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഹനീഫ് റാവുത്തർ, ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ജോർജ് സി തോമസ്, എബ്രഹാം തോമസ് എന്നിവർ ഷാൾ അണിയിച്ചു. പത്തനംതിട്ട ജില്ല കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും അംഗത്വ കാർഡുകൾ വിതരണം ചെയ്തു. ഹനീഫ് റാവുത്തർ, രമേശ് പാലക്കാട്, ഇ.കെ. സലിം, സിറാജ് പുറക്കാട്, റഫീഖ് കൂട്ടിലങ്ങാടി, ഷംസ് കൊല്ലം എന്നിവർ സംസാരിച്ചു.

ഗഫൂർ വണ്ടൂർ, നൗഷാദ് തഴവാ, ശ്യാം പ്രകാശ് മുസ്തഫ നണിയൂർ, ലാൽ അമീൻ, ഡെന്നീസ് ഡൊമിനിക്, ഹമീദ് മർക്കാശ്ശേരി, ഷിബു ശ്രീധരൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ജില്ല ജനറൽ സെക്രട്ടറി ജെയ്ക്കബ് പാറക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് എബ്രഹാം തോമസ് നന്ദിയും പറഞ്ഞു. സുനിൽ പണിക്കർ, സാം കുമ്പനാട്, സോണി ജോൺ, ജോജി കെ. വർഗീസ്, തോമസ് പതാലിൽ, സിബി മാത്യു, ജോൺ വർഗീസ്, ജിജോ വർഗീസ്, ജോജി ജോസഫ്, തോമസ് മാത്യു, ജിബു ഫിലിപ്, റോയ് വർഗീസ്, സാജൻ സ്കറിയ, സുനിൽ കുമാർ, തോമസ് പീറ്റർ, ബെറ്റി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Membership card distribution and reception to the National Committee President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.