സൈനികരെ കണ്ടെത്താനുള്ള ശ്രമത്തിന് കാലാവസ്ഥ തിരിച്ചടി

ഷിംല: ഹിമാചൽപ്രദേശിലെ കിന്നാവുർ ജില്ലയിൽ ഹിമപാതത്തിൽപെട്ട സൈനികരെ കണ്ടെടുക്ക ാനുള്ള ശ്രമത്തിന് തിരിച്ചടിയായി വീണ്ടും ഹിമപാതവും മഴയും. അന്തരീക്ഷം തെളിയാൻ കാത്തിരിക്കുകയാണ് സൈന്യം. എങ്കിൽ മാത്രമേ രക്ഷാപ്രവർത്തനം തുടരാനാകൂ. പ്രദേശത്ത് മഴയുമുണ്ട്.

സൈന്യത്തിെൻറ 7 ജെ.എ.കെ റൈഫിൾസിലെ ആറു ജവാന്മാരാണ് ബുധനാഴ്ച കാലത്ത് 11ഒാടെ ഷിപ്കി ലാ മേഖലയിൽ ഹിമപാതത്തിൽപെട്ടത്. ഇവർ രക്ഷപ്പെടാനിടയില്ലെന്നാണ് റിപ്പോർട്ട്. ഒരാളെ കണ്ടെത്തിയെങ്കിലും മരണത്തിന് കീഴടങ്ങി. മറ്റുള്ളവരെക്കുറിച്ച് ഒരു വിവരവുമില്ല. ബെലങ്കീൻ, രജനീഷ് കുമാർ, മുഹമ്മദ് ഇഷാൻ, റാംബരൻ, ടെലിടെക് ചന്ദ് എന്നിവരെയാണ് കാണാതായത്.

Tags:    
News Summary - 5 Jawans buried by Himachal Avalanche-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.