നിയമസഭയിലേക്ക് ആദിത്യ താക്കെറയെ മത്സരിപ്പിക്കാൻ വീണ്ടും സമ്മദം

മുംബൈ: യുവസേന അധ്യക്ഷനും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയെ മഹാരാഷ്ട ്ര നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സമ്മർദമേറുന്നു. ഇതുവരെ താക്കറെ കുടുംബത്തിൽനിന്ന് ആരും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ സർക്കാർ പദവികൾ വഹിക്കുകയോ ചെയ്തിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയ സമയത്തും ആദിത്യയെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിലെ വലിയ വിജയം ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ് ശിവസേന. വീണ്ടും അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങൾ രണ്ടര വർഷം വീതം പങ്കുവെക്കാമെന്നാണ് ബി.ജെ.പിയുമായുള്ള ധാരണ. ഇൗ സാഹചര്യത്തിൽ ആദിത്യയെ മത്സരിപ്പിക്കണമെന്നാണ് സേന നേതാക്കളുടെയും അണികളുടെയും ആവശ്യം.

Tags:    
News Summary - Aditya Thackeray - Siva sena - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.