ന്യൂഡൽഹി: നോട്ട് നിരോധനത്തിൽ മോദിെയ വിമർശിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാല. ചായയുടെ കാര്യത്തിൽപോലും കറൻസി രഹിത ഇടപാടിനെക്കുറിച്ച് സംസാരിക്കുന്നവർ എന്തുകൊണ്ടാണ് ഉത്തർപ്രദേശിലെ ബി.ജെ.പി പാർട്ടി ഒഫീസിലേക്ക് മൂന്ന് കോടി പണമായി നൽകിയതെന്നാണ് സുർജെവാല ചോദിച്ചത്.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ കത്തുമായാണ് ബി.ജെ.പി നേതാവ് പണം കൊണ്ടുവന്നത്. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നിന്ന് ലക്നൊവിലെ ഒഫീസിലേക്ക് പണം കൊണ്ടുവന്നത് അശോക് മോംഗെയാണെന്നും സുർജെവാലെ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.