വടകര: േബ്ലഡ് മാഫിയയുടെ ഭീഷണിക്കിരയായ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കെണ്ടത്തി. കുട്ടോത്ത് തയ്യുള്ളതില്‍ അമയപുരിയില്‍ സതീഷ്കുമാറിനെയാണ് (55) വടകര ജനത റോഡിലെ കെട്ടിടത്തി‍െൻറ ഒന്നാം നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കെണ്ടത്തിയത്. സതീഷ്കുമാറിെൻറ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. പലിശക്ക് കടം കൊടുക്കുന്നയാള്‍ കഴിഞ്ഞദിവസം  ഭീഷണിപ്പെടുത്തിയതായി കത്തില്‍ പറയുന്നു. േബ്ലഡുകാരനില്‍നിന്ന് സതീഷ്കുമാർ 60,000 രൂപ വാങ്ങിയിരുന്നു. പണം തിരിച്ചേല്‍പ്പിച്ചിട്ടും ഇടപാട് തീര്‍ത്തില്ലെന്ന് പറഞ്ഞു  ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കത്തില്‍ പറയുന്നു.

ഇപ്പോള്‍ കുട്ടോത്ത് താമസിക്കുന്ന സതീഷ്കുമാര്‍ നേരത്തെ ജനത റോഡിലായിരുന്നു താമസിച്ചത്. ഇവിടെയുള്ള വീടും സ്ഥലവും വിറ്റ് കുട്ടോത്തേക്ക് താമസം മാറ്റുകയായിരുന്നു. ആത്മഹത്യ കുറിപ്പിെൻറ അടിസ്ഥാനത്തില്‍ എം.സി. ഫിനാന്‍സ് എന്ന സ്ഥാപനത്തിനെതിരെ അന്വേഷണം തുടങ്ങിയതായി വടകര പൊലീസ് പറഞ്ഞു. പരേതനായ ബാല‍െൻറയും ദേവകിയമ്മയുടെയും മകനാണ്. ഭാര്യ: റീജ. സഹോദരങ്ങള്‍: ലീല, ഷീജ, മിനി, സുജേഷ്.

Tags:    
News Summary - Auto driver suicide on blade mafia issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.