ആര്‍.എസ്.എസ് നേതാവിനെ കണ്ടിട്ടില്ല -ജിഗീഷ് നാരായണന്‍

കണ്ണൂര്‍: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനൊപ്പം ആര്‍.എസ്.എസ് നേതാവ് രാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നാരായണന്‍. രാം മാധവിനെ അറിയുക പോലുമില്ലെന്നും ആര്‍.എസ്.എസുമായി ഒരു ബിസിനസ് ബന്ധവുമില്ലെന്നും പിന്നെ എന്തിന് കൂടിക്കാഴ്ച നടത്തണമെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം വിവാദങ്ങളോട് പ്രതികരിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സഹോദരന്റെ ചെറുമകനാണ് ജിഗീഷ് നാരായണൻ. എ.ഡി.ജി.പി അജിത്കുമാറിനൊപ്പം കണ്ണൂരിലെ വ്യവസായിയും ജിഗീഷും റാം മാധവിനെ കണ്ടിരുന്നെന്നാണ് പുറത്തുവന്നിരുന്നത്. രാം മാധവിനെ കണ്ടവരുടെ പേര് കേട്ടാല്‍ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോഴിക്കോട്ട് പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ബന്ധുവിനെ കുറിച്ച് ചർച്ചയായത്.

Tags:    
News Summary - CM's relative refused reports of meeting RSS leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.