വി.ടി. ബൽറാം

ബല്‍റാമിന് ബഹിഷ്കരണം; വിശദീകരണവുമായി സി.പി.എം

കൂറ്റനാട്: വി.ടി. ബല്‍റാമിനെ ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി സി.പി.എം. തൃത്താല കോളജ് കെട്ടിടോദ്ഘാടന വേദിയിലാണ് ബല്‍റാമിനെ വേദിയിലിരുത്തി എല്‍.ഡി.എഫ് മുന്‍ എം.എല്‍.എ ടി.പി. കുഞ്ഞുണ്ണിയുടെ വിശദീകരണം. തൃത്താലയില്‍ വി.ടി. ബല്‍റാമി‍െൻറ പരാജയം ജനങ്ങള്‍ നല്‍കിയ മറുപടിയാണ്.

സി.പി.എമ്മി‍െൻറ ആരാധ്യനേതാവ് എ.കെ.ജിയെ ബാലപീഢകനെന്ന് പരാമർശിച്ചത് തെറ്റായിരുന്നു. തുടർന്ന് പരാമര്‍ശം തിരുത്തണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ ബഹിഷ്കരണ നിലപാടെടുത്തതെന്നും ടി.പി. കുഞ്ഞുണ്ണി പറഞ്ഞു. ബല്‍റാം എന്ന രാഷ്ട്രീയക്കാരനെയല്ല മറിച്ച് ജനപ്രതിനിധിയെയാണ് ബഹിഷ്കരിച്ചതെന്നും കുഞ്ഞുണ്ണി പറഞ്ഞു.

Tags:    
News Summary - CPMs explanation on Boycotting VT Balram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.