???????????????? ?????????? ????????????????????? ???????????????????????????? ??????????? ????? ??.???.? ????? ??????????? ??????????????? ????????????????? ???????????????????????? ???????????? ?????????????

മരണം 121; കണ്ടുകിട്ടാൻ 21 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പ്രളയത്തിലുമായി മ രിച്ചവരുടെ എണ്ണം 121 ആയി. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. മലപ്പു റത്ത് 58 പേരുടെയും കോഴിക്കോട് 17, വയനാട് 12, കണ്ണൂർ, തൃശൂർ ജില്ലകളിൽ ഒമ്പതും ആലപ്പുഴ ആറ ്, കോട്ടയം, കാസർകോട് ജില്ലകളിൽ രണ്ടും ഇടുക്കിയിൽ അഞ്ചും പാലക്കാട്ട് ഒരാളുടെയും മൃതദേഹമാണ് കിട്ടിയത്.

താഴ്ന്നപ്രദേശങ്ങളിലെല്ലാം വെള്ളമിറങ്ങിത്തുടങ്ങിയതോടെ ഞായറാഴ്ച സംസ്ഥാനത്ത് 399 ക്യാമ്പുകൾ കൂടി അടച്ചു. ഇതോടെ ആകെ ക്യാമ്പുകളുടെ എണ്ണം 296 ആയി. 14,916 കുടുംബങ്ങളിലെ 47,622 പേരാണ് ഇവിടങ്ങളിലുള്ളത്. തൃശൂരാണ് ഇന്നലെ ഏറ്റവും കൂടുതൽ ക്യാമ്പുകൾ അടച്ചത്. നിലവിൽ 87 ക്യാമ്പുകളിലായി 4970 കുടുംബങ്ങളിലെ 14,273 പേരാണ് തൃശൂർജില്ലയിലുള്ളത്. ആലപ്പുഴജില്ലയിലാണ് കൂടുതൽ ക്യാമ്പുകൾ ഉള്ളത്-91. ഇവിടെ 6178 കുടംബങ്ങളിലെ 20,474 പേരുണ്ട്.

പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലകളിൽ ഉണ്ടായിരുന്ന ക്യാമ്പുകളെല്ലാംതന്നെ ഇന്നലെയോടെ അടച്ചുപൂട്ടി. കഴിഞ്ഞ 11 ദിവസത്തിനിടയിൽ 1789 വീടുകൾ പൂർണമായും 14,542 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ വീടുകൾ തകർന്നത് വയനാടാണ്. 535 വീടുകൾ പൂർണമാ‍യും 5435 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മലപ്പുറത്ത് 795 വീടുകൾ പൂർണമായും 3409 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. കണ്ണൂരിൽ 133 വീടുകൾ പൂർണമായും 2022 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.
Tags:    
News Summary - kerala Flood- kerala news 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.