മൈക്രോ കെണ്ടയ്ൻമെൻറ്: വ്യാപാരികളുടെ നിൽപ് സമരം

പള്ളുരുത്തി: ഒരു മാസത്തിലേറെയായി അടച്ചുപൂട്ടിയ പടിഞ്ഞാറൻ കൊച്ചി മൈക്രോ കെണ്ടയ്ൻമെൻറ് സോണാക്കി മാറ്റാനുള്ള മന്ത്രി വി.എസ്. സുനിൽകുമാറിെൻറ നേതൃത്വത്തിെല യോഗതീരുമാനം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ പുലർത്തുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ കച്ചവടക്കാർ സമരം ആരംഭിച്ചു. അഞ്ച് ഘട്ടങ്ങളിലായി നടത്തുന്ന സമരത്തിെൻറ ആദ്യഘട്ടത്തിൽ പടിഞ്ഞാറൻ കൊച്ചിയിലെ വ്യാപാരികൾ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്ലക്കാർഡുകളുമേന്തി നിൽപ് സമരം നടത്തി.

പള്ളുരുത്തിയിൽ മർച്ചൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ നടന്ന സമരത്തിന് ജനറൽ സെക്രട്ടറി തോംസൺ ജോസ്, ഹസൈനാർ, കെ.ടി. സജീവൻ, എസ്. ഖമറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. രണ്ടാംഘട്ടത്തിൽ ശനിയാഴ്ച വ്യാപാരികൾ തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപനം േകാവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിൽപ് സമരം നടത്തും. മൂന്നാം ഘട്ടത്തിെൻറ ഭാഗമായി ഞായറാഴ്ച പടിഞ്ഞാറൻ കൊച്ചിയിലെ മുഴുവൻ വ്യാപാരഭവന് മുന്നിലും മാനദണ്ഡങ്ങൾ പാലിച്ച് ധർണ നടത്തും.

ഉദ്യോഗസ്ഥർ അലംഭാവം തുടർന്നാൽ മറ്റ് സമരങ്ങളിലേക്ക് പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊച്ചി മേഖല പ്രസിഡൻറ് ഡിലൈറ്റ് പോൾ പറഞ്ഞു.

Tags:    
News Summary - Micro containment zone protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.