അറസ്റ്റിലായ നിയാസ്, മിറാസ്

വധശ്രമക്കേസ് പ്രതികൾ അറസ്റ്റിൽ

കിളികൊല്ലൂർ: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കിളികൊല്ലൂർ ഒരുമ നഗർ സ്വദേശി നിഷാദ് മൻസിലിൽ നിയാസ്, ഇരവിപുരം താഴത്തുചേരിയിൽ മിറാഷി മൻസിലിൽ മിറാസ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ചൊവ്വാഴ്ച ഷാപ്പുമുക്ക് പെേട്രാൾ പമ്പിനു സമീപം സുഹൃത്തിനെ കാത്തുനിന്ന അനുരാജിനെ ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ ആക്രമിച്ച് മൊബൈൽ ഫോണും സ്വർണമാലയും 2000 രൂപയും തട്ടിപ്പറിച്ച് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്.

ഇൻസ്പെക്ടർ വി.വി. അനിൽകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ബി. അരുൺഷ, യു. നാസർ, എ.എസ്.ഐ ജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.