ഷഫീഖ്

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കൽപറ്റ: എമിലി-ഭജനമഠം റോഡിൽ നടന്ന പൊലീസ് പരിശോധനയിൽ മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി കുഞ്ഞിരായീൻകണ്ടി വീട്ടിൽ ഷഫീഖ് (37) നെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ വലിച്ചെറിഞ്ഞ വസ്തു കണ്ടുപിടിച്ച് പരിശോധിച്ചതിൽ 46.9 ഗ്രാം എം.ഡി.എം.എയും, 29 (17.5 ഗ്രാം) മയക്കുമരുന്ന് ഗുളികകളും കണ്ടെത്തി.

പ്രതി ഉപയോഗിച്ച കെ.എൽ. 52 ജി 6545 കാർ കസ്റ്റഡിയിൽ എടുത്തു. കൽപറ്റ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ. ബിജു ആന്റണിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജെയ്‌സൺ, മുബാറക്, സഖിൽ, സിവിൽ പൊലീസ് ഓഫിസർമാരായ ലിൻരാജ്, മനോജ്‌ തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.