കുതിരാനിലെ ഇരട്ട തുരങ്കം: ഗഡ്കരി വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: കുതിരാനിലെ ഇരട്ടത്തുരങ്കം, മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത എന്നിവയു ടെ നിർമാണം നീണ്ടുപോകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വിളിച്ച അടിയന്തര യോഗം വെള്ളിയാഴ്ച ഡൽഹിയിൽ നടക്കും. നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്യും.

കേരളത്തിൽ നിന്നുള്ള എം.പിമാർ, ദേശീയപാത അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പെങ്കടുക്കും. നിർമാണം തുടങ്ങി എട്ടു വർഷമായിട്ടും പ്രവൃത്തി പൂർത്തിയാക്കാതെ നീട്ടിക്കൊണ്ടുപോയ കമ്പനിക്കെതിരെയും കമ്പനിയെ സംരക്ഷിക്കുന്ന ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വേണമെന്ന് യോഗത്തിൽ ആവശ്യപ്പെടുമെന്ന് ടി.എൻ. പ്രതാപൻ എം.പി പറഞ്ഞു.

Tags:    
News Summary - Palakkad Kuthiran tunnel Nitin Gadkari -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT