Representational Image

അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

ബംഗളൂരു: മാണ്ഡ്യയിൽ ജെ.ഡി-എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചു കോൺഗ്രസ് പ്രവർത്തകർക്ക് കർണാടക ഹൈകോടതി ജീവപര്യന്തം തടവ് വിധിച്ചു. പ്രതികളെ കുറ്റമുക്തരാക്കിയ വിചാരണ കോടതി വിധി തള്ളിയാണ് ഹൈകോടതി ഉത്തരവ്.

2011 ജനുവരി ആറിന് ജെ.ഡി-എസ് പ്രവർത്തകൻ ചിക്കയ്യ കൊല്ലപ്പെട്ട കേസിൽ ബി. യാരഹള്ളി സ്വദേശികളായ വൈ.ഡി. ഉമേഷ, ആത്മാനന്ദ, ശിവ, വി.സി. രഞ്ജിത് എന്ന പുനീത്, വി.കെ. നന്ദീഷ എന്നിവരെയാണ് ഹൈകോടതി ശിക്ഷിച്ചത്. കേസിലെ മറ്റു 10 പ്രതികളെ വിചാരണ കോടതി വിട്ടയച്ചത് ശരിവെച്ചു.

Tags:    
News Summary - Imprisonment for five Congress workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.