ചൈന ഒാപൺ: സിന്ധു ഇൻ; സൈന ഒൗട്ട്

ചാങ്ഷു (ചൈന): ചൈന ഒാപൺ ബാഡ്മിൻറണിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് വിജയത്തുടക്കം. ലോ കചാമ്പ്യൻഷിപ്പിലെ സ്വർണ മെഡൽ നേട്ടത്തിനു പിന്നാലെ ആദ്യ മത്സരത്തിനിറങ്ങിയ സിന്ധു മുൻ ഒളിമ്പിക്സ് ചാമ്പ്യൻ കൂടിയായ ലി സ്യൂറിയുവിനെ നേരിട്ടുള്ള ഗെയിമിന് വീഴ്ത്ത ി. 34 മിനിറ്റ് നീണ്ട മത്സരത്തിൽ 21-18, 21-12 സ്കോറിനായിരുന്നു സിന്ധുവിെൻറ വിജയം.

അതേസമയം, മറ്റൊരു ഇന്ത്യൻ താരം സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ വീണു. തായ്ലൻഡിെൻറ ഒാങ്ബാംറുങ്ഫാനോട് നേരിട്ടുള്ള ഗെയിമിനായിരുന്നു തോൽവി. സ്കോർ 10-21, 17-21. തായ് താരത്തിനെതിരെ സൈനയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

പുരുഷ സിംഗ്ൾസിൽ ബി. സായ്പ്രണീതും പി. കശ്യപും രണ്ടാം റൗണ്ടിൽകടന്നു. തായ്ലൻഡിെൻറ സുപ്പൻയു അവിങ്സാനെ 21-19, 21-23, 21-14 സ്കോറിനാണ് തോൽപിച്ചത്. ഫ്രാൻസിെൻറ ലാവെർഡസിനെ 21-12, 21-15 സ്കോറിനാണ് കശ്യപ് തോൽപിച്ചത്.

Tags:    
News Summary - china open sindhu in saina out -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.