അൽകാരസ് വിംബിൾഡൺ ഫൈനലിൽ

ലണ്ടൻ: നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസ് വിംബിൾഡൺ ഫൈനലിൽ. തുടക്കം പതറിയിട്ടും ശക്തമായി തിരിച്ചുവന്ന് നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ ഡാനിൽ മെദ്‍വദേവിനെ വീഴ്ത്തിയാണ് സ്പാനിഷ് താരം ഗ്ലാമർ പോരിൽ കിരീടത്തുടർച്ചക്കരികെയെത്തിയത്. സ്കോർ 6-7 (1-7) 6-3 6-4 6-4.

ആദ്യ സെറ്റിൽ മെദ്‍വദേവിനായിരുന്നു ആധിപത്യം. ടൈബ്രേക്കറിൽ താരം മുന്നിലെത്തുകയും ചെയ്തു. എന്നാൽ, അവിടെ കളി തുടങ്ങിയ അൽകാരസ് ഉടനീളം മേൽക്കൈ വിടാതെ കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിക്കുകയായിരുന്നു.

ആറാഴ്ചക്കിടെ താരത്തിനിത് രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലാണ്. ജൂണിൽ ഫ്രഞ്ച് ഓപണിലും ചാമ്പ്യനായിരുന്നു. ദ്യോകോവിച്- മുസെറ്റി രണ്ടാം സെമിയിലെ ജേതാക്കളാകും അൽകാരസിന് എതിരാളി.

Tags:    
News Summary - Defending champion Carlos Alcaraz beats Daniil Medvedev to return to Wimbledon final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.