മിര മുറാട്ടി

പുതിയ ചാറ്റ് ജി.പി.ടിക്ക് പി.എച്ച്.ഡി ബുദ്ധി

പലരുടെയും ‘ഇൻറലിജന്റ് അസിസ്റ്റന്റാ’യി മാറിക്കഴിഞ്ഞ ചാറ്റ് ജി.പി.ടിയുടെ ഏറ്റവും പുതിയ പതിപ്പിന് പി.എച്ച്.ഡി തല ബുദ്ധിയും അറിവുമുണ്ടാകുമെന്ന് നിർമാതാക്കളായ ഓപൺ എ.ഐയുടെ മേധാവി. ആദ്യമായി ഇറങ്ങിയ ചാറ്റ് ജി.പി.ടി-3 ക്ക് ഒരു കുട്ടിയുടെ ബുദ്ധിയായിരുന്നുവെങ്കിൽ ജി.പി.ടി-4ന് ഹൈസ്കൂൾ വിദ്യാർഥിയുടെ ബുദ്ധിയായിരുന്നു.

ഇനി വരുന്ന വേർഷന് പി.എച്ച്.ഡി ലെവൽ ബുദ്ധിയായിരിക്കുമെന്നാണ് സി.ടി.ഒ മിര മുറാട്ടി അവകാശപ്പെടുന്നത്. ഒന്നര വർഷത്തിനുള്ളിൽ പുതിയത് വരുമെന്നു പറഞ്ഞ മിര, ‘നെക്സ്റ്റ് ജെൻ’ ചാറ്റ്ബോട്ടിനോട് സംസാരിച്ചുനോക്കിയാൽ അവ നിങ്ങളേക്കാൾ മിടുക്കരാണെന്ന് തോന്നാമെന്ന് അവകാശപ്പെടുകയും ചെയ്തു.

Tags:    
News Summary - PhD brain for New Chat GPT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.