Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്കുപിന്നാലെ...

മോദിക്കുപിന്നാലെ ‘ബാബരിപ്പൂട്ടു’മായി അമിത് ഷായും

text_fields
bookmark_border
amit shah 998786
cancel

ലഖിംപുർ ഖേരി (യു.പി): ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ അയോധ്യ രാമക്ഷേത്രത്തിന് ‘ബാബരി’ താഴിടുമെന്ന് മോദിക്കുപിന്നാെല ആഭ്യന്തരമന്ത്രി അമിത് ഷായും ആരോപിച്ചു. ലഖിംപുർ ഖേരിയിൽ ബി.ജെ.പി സ്ഥാനാർഥി കേന്ദ്ര സഹമന്ത്രി അജയ് മിശ്രക്കുവേണ്ടി നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.ഡി.എ 400 സീറ്റുമായി അധികാരത്തിൽ വന്നാൽ സംവരണം എടുത്തുകളയുമെന്ന് പ്രചരിപ്പിച്ച് കോൺഗ്രസും എസ്.പിയും ബി.എസ്.പിയും ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്തുകയാണ്.

കോൺഗ്രസ് 70 വർഷമാണ് രാമക്ഷേത്രത്തിന് തടയിട്ടത്. മോദിയെ ജനം രണ്ടാം തവണ പ്രധാനമന്ത്രിയാക്കിയപ്പോൾ അദ്ദേഹം രാമക്ഷേത്രത്തിനനുകൂലമായി നിയമയുദ്ധം ജയിക്കുകയും ഭൂമിപൂജയും പ്രാണപ്രതിഷ്ഠയും നടത്തുകയും ചെയ്തുവെന്നും ഷാ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amit shahLok Sabha Elections 2024
News Summary - amit shah speech Lok Sabha Election campaign
Next Story