സെർബിയൻ അംബാസഡർ താതിയാന ഗാർഷേവിച്ചിൽ നിന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി നിയമന രേഖ സ്വീകരിക്കുന്നു

സെർബിയൻ അംബാസഡറിൽനിന്ന് നിയമന രേഖകൾ സ്വീകരിച്ചു

മനാമ: ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട സെർബിയൻ അംബാസഡർ താതിയാന ഗാർഷേവിച്ചിൽ നിന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി നിയമന രേഖ സ്വീകരിച്ചു.

ബഹ്റൈനും സെർബിയയും തമ്മിലെ ബന്ധവും സഹകരണവും ശക്തമായി തുടരുന്നതായി വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലേർപ്പെടാൻ അംബാസഡർക്ക് കഴിയട്ടെയെന്ന് മന്ത്രി ആശംസിക്കുകയും ചെയ്തു. ചടങ്ങിൽ ഉഭയകക്ഷി ബന്ധങ്ങളുടെ ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ അലി ആൽ ഖലീഫ, പ്രോട്ടോകോൾ വിഭാഗം മേധാവി സലാഹ് മുഹമ്മദ് ശിഹാബ് എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - Appointment documents received from Serbian Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.