കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾ സംഘാടകർക്കൊപ്പം

'എന്റെ സി.എച്ച്' ക്വിസ് മത്സരം: നാദാപുരം മണ്ഡലം ജേതാക്കൾ

മനാമ: കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സി.എച്ച് അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'എന്റെ സി.എച്ച്' ക്വിസ് മത്സരത്തിൽ നാദാപുരം മണ്ഡലം കമ്മിറ്റി ജേതാക്കളായി. മണ്ഡലം അടിസ്ഥാനത്തിൽ വിവിധ ടീമുകളെ ഉൾപ്പെടുത്തിയാണ് മത്സരം സംഘടിപ്പിച്ചത്. സൗത്ത് ടീം രണ്ടാം സ്ഥാനവും പേരാമ്പ്ര മണ്ഡലം മൂന്നാം സ്ഥാനവും നേടി.

മനാമ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഹസ്സൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ല ഉപാധ്യക്ഷൻ ഹമീദ് അയനിക്കാട് അധ്യക്ഷത വഹിച്ചു. ട്രഷറർ സുഹൈൽ മേലടി ക്വിസ് മത്സരം നിയന്ത്രിച്ചു.

ഇസ്ഹാഖ് വില്യാപ്പള്ളി, ഫൈസൽ കണ്ടീത്താഴ, അഷ്‌റഫ്‌ തോടന്നൂർ, മുഹമ്മദ് ഷാഫി വേളം, സാഹിർ ബാലുശ്ശേരി എന്നിവർ നേതൃത്വം നൽകി.

കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്ക് കെ.എം.സി.സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫയും മൂന്നാം സ്ഥാനക്കാർക്ക് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അഴിയൂരും ട്രോഫി നൽകി.

സംസ്ഥാന നേതാക്കളായ ഒ.കെ. കാസിം, ശരീഫ് വില്യാപ്പള്ളി, റഫീഖ് തോട്ടക്കര, സൗത്ത് സോൺ പ്രസിഡന്റ്‌ റഷീദ് ആറ്റൂർ, ഈസ്റ്റ് റിഫ ഏരിയ പ്രസിഡന്റ് റഫീഖ് കുന്നത്ത്, ജനറൽ സെക്രട്ടറി ടി.ടി. അഷ്‌റഫ് എന്നിവർ സംബന്ധിച്ചു. ലത്തീഫ് കൊയിലാണ്ടി സ്വാഗതവും മുനീർ ഒഞ്ചിയം നന്ദിയും പറഞ്ഞു.

Tags:    
News Summary - 'Ente CH' quiz competition; nadapuram won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT