ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി

ഈജിപ്ത് അംബാസഡറെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു

മനാമ: ബഹ്റൈനിലെ ഈജിപ്ത് അംബാസഡർ റിഹാം അബ്ദുൽ ഹമീദ് മഹ്മൂദിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു.

ബഹ്റൈനും ഈജിപ്തും തമ്മിലുളള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി. കൂടുതൽ മേഖലകളിൽ സഹകരിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. വിവിധ മേഖലകളിൽ ബഹ്റൈൻ കൈവരിച്ച നേട്ടവും വളർച്ചയും അത്ഭുതപ്പെടുത്തുന്നതാണെന്ന് അംബാസഡർ വ്യക്തമാക്കി.

Tags:    
News Summary - Foreign Minister Receives Egyptian Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT