ഹ്രസ്വ സന്ദർശനാർഥം ബഹ്‌റൈനിലെത്തിയ വി.എം. മുഹമ്മദലി മാസ്റ്റർക്ക് കെ.എം.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ സ്നേഹാദരം കൈമാറുന്നു

വി.എം. മുഹമ്മദലി മാസ്റ്റർക്ക് സ്വീകരണം നൽകി

മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്‌റൈനിലെത്തിയ മുസ്‍ലിംലീഗ് പാലക്കാട്‌ ജില്ല സെക്രട്ടറി വി.എം. മുഹമ്മദലി മാസ്റ്റർക്കും കെ.എം.സി.സി പാലക്കാട്‌ ജില്ല മുൻ പ്രസിഡന്‍റ് ശാഹുൽ ഹമീദ് മൗലവി ചുണ്ടംപറ്റക്കും കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട്‌ ജില്ല കമ്മിറ്റി സ്വീകരണം നൽകി.

മനാമ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ ജില്ല കെ.എം.സി.സി പ്രസിഡന്‍റ് ശറഫുദ്ദീൻ മാരായമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

മുസ്‍ലിംലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്‍റ് എസ്.പി. കുഞ്ഞമ്മദ്, സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, കെ.എം.സി.സി സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവർ സംസാരിച്ചു.

കുട്ടൂസ മുണ്ടേരി, മുസ്തഫ കെ.പി, ശംസുദ്ദീൻ വെള്ളികുളങ്ങര, ഒ.കെ. കാസിം, ഗഫൂർ കൈപ്പമംഗലം, ശരീഫ് വില്യാപ്പള്ളി, അസ്‌ലം വടകര മഹ്മൂദ് പെരിങ്ങത്തൂർ, റഷീദ് ആറ്റൂർ, അഷ്‌റഫ്‌ കാട്ടിൽപീടിക, കാസിം റഹ്മാനി കൂടാതെ കെ.എം.സി.സി സംസ്ഥാന, ജില്ല, ഏരിയ, മണ്ഡലം നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. നൗഫൽ പടിഞ്ഞാറങ്ങാടി, നിസാമുദ്ദീൻ മാരായമംഗലം, അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം, ഷഫീഖ് വല്ലപ്പുഴ, അനസ് നാട്ടുകൽ, ആഷിഖ് മേഴത്തൂർ, കബീർ നെയ്യൂർ, അൻസാർ ചങ്ങലീരി, അബ്ദുൽകരീം പെരിങ്ങോട്ട്കുറുശ്ശി, അനസ് കോട്ടപ്പുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഇൻമാസ് ബാബു പട്ടാമ്പി സ്വാഗതവും ജില്ല ട്രഷറർ വി.വി. ഹാരിസ് തൃത്താല നന്ദിയും പറഞ്ഞു.

Tags:    
News Summary - V.M.Muhammadali Master at bahrain- muslim league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.