വോയ്‌സ് ഓഫ് ആലപ്പി വനിത വിഭാഗം പ്രവർത്തകസമിതി അംഗങ്ങൾ

വോയ്‌സ് ഓഫ് ആലപ്പി വനിത വിഭാഗം

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി വനിത വിഭാഗത്തിന്റെ 2023 -24 വർഷത്തേക്കുള്ള പ്രവർത്തകസമിതി രൂപവത്കരിച്ചു. ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പത്ത് അംഗ എക്സി. കമ്മിറ്റിയെ തെരഞ്ഞെടുത്തത്. സുവിത രാകേഷിനെ പ്രസിഡന്റായും രശ്മി അനൂപിനെ ജനറൽ സെക്രട്ടറി ആയും സന്ധ്യ ജയരാജിനെ ട്രഷററായും തെരഞ്ഞെടുത്തു. അനിത ശിവരാജനെ വൈസ് പ്രസിഡന്റായും സുനിത സതീശനെ ജോ. സെക്രട്ടറിയായും തെരഞ്ഞെടുത്തു. ആശ സിബിൻ, ആതിര ധനേഷ്, ബാഹിറ അനസ്, രാജി ബാബു, അനിത എന്നിവരാണ് മറ്റ് അംഗങ്ങൾ. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും വൈസ് പ്രസിഡന്റ്‌ അനസ് റഹീം നന്ദിയും പറഞ്ഞു. ജോ. സെക്രട്ടറി അശോകൻ താമരകുളം സംസാരിച്ചു.

Tags:    
News Summary - Voice of Alleppey Women's Section

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.