കൊലപാതക കുറ്റത്തിന് പിടിയിൽ

കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയെന്നാരോപിച്ച് പൗരനെ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവിനെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലം സന്ദർശിച്ച ഫോറൻസിക് വിദഗ്ധർ തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതിക്കെതിരെ കുറ്റം ചുമത്തിയതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Arrested for murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.