ജി ഫോർ ക്രിക്കറ്റ് ടൂർണമെൻറ് സീസൺ മൂന്നിൽ ജേതാക്കളായ ടീം എം.എഫ്.സി

ജി ഫോർ ക്രിക്കറ്റ്: ടീം എം.എഫ്.സി ജേതാക്കൾ

കുവൈത്ത് സിറ്റി: യു.എ.ഇ എക്സ്ചേഞ്ച് ജി ഫോർ ക്രിക്കറ്റ് ടൂർണമെൻറ് സീസൺ മൂന്നിൽ ടീം എം.എഫ്.സി വിജയികളായി. കിങ്സ് XI ജലീബ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം സാൽമിയ സ്മാഷേഴ്സിനെ 27 റൺസിന് തോൽപിച്ചാണ് അവർ കപ്പുയർത്തിയത്. അൾട്ടിമേറ്റ് ഇലവനിലെ ഇൻതികാബ് അബ്ബാസ് മാൻ ഓഫ് ദി ടൂർണമെന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

വേഗമേറിയ സെഞ്ചറി പവർ ഡിപ്പോ ടീമിലെ ഇംതിയാസ് സ്വന്തം പേരിൽ കുറിച്ചു. ജേതാക്കൾക്കും രണ്ടാം സ്ഥാനക്കാർക്കുമുള്ള ട്രോഫികൾ യു.എ.ഇ എക്സ്ചേഞ്ച് മാനേജർ ജോർജ് വർഗീസ് സമ്മാനിച്ചു. സമ്മാനദാന വേദിയിൽ, അബ്രഹാം ജോൺ, ഷെറിൻ ബേബി, സായി റാം, അനൂപ് മനോഹർ എന്നിവർ സന്നിഹിതരായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് സാൽമിയ സ്മാഷേഴ്സ് ജി ഫോർ ടൂർണമെൻറ് ഫൈനൽ കളിക്കുന്നത്. ഫൈനൽ മത്സരം അമ്പയർമാരായ അനീഷും അരുണും ചേർന്ന് നിയന്ത്രിച്ചു.

Tags:    
News Summary - G for Cricket: Team MFC Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.