കെ.എം.സി.എസ് ട്രഷററും നിയാർക്ക് കുവൈത്ത് ചാപ്റ്റർ മാനേജിങ് കമ്മിറ്റി അംഗവുമായ എം. അബ്ദുൽ മജീദിന് നൽകിയ യാത്രയയപ്പ്

എം. അബ്ദുൽ മജീദിന് യാത്രയയപ്പ്

കുവൈത്ത് സിറ്റി: 40 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കെ.എം.സി.എസ് ട്രഷററും നിയാർക്ക് കുവൈത്ത് ചാപ്റ്റർ മാനേജിങ് കമ്മിറ്റി അംഗവുമായ എം. അബ്ദുൽ മജീദിന് രണ്ടു സംഘടനകളും സംയുക്തമായി യാത്രയയപ്പ് നൽകി. ബഷീർ ബാത്ത അധ്യക്ഷത വഹിച്ച യോഗം എ.എം.പി. അബ്ദുൽ ഖാലിഖ് ഉദ്ഘാടനം ചെയ്തു.

പി. മുജീബ് അതിഥിയെ പരിചയപ്പെടുത്തി. സംഘടനകളുടെ ഉപഹാരം ഭാരവാഹികൾ ചേർന്ന് സമർപ്പിച്ചു.

പി.വി. ഇബ്രാഹീം, അബ്ദുൽ കരീം മുഹമ്മദ്, സുൽഫിഖർ, നിസാർ അലങ്കാർ, ഹംസ കൊയിലാണ്ടി, ജംഷീദ്, എം.കെ. റിയാസ്, അഷ്റഫ് അൽ അമൻ, എ.ടി. നൗഫൽ, റമീസ് ബാത്ത, സാബിർ എന്നിവർ സംസാരിച്ചു.

എം. അബ്ദുൽ മജീദ് മറുപടി പ്രസംഗം നടത്തി. എം.എ. ബഷീർ സ്വാഗതവും എ.എം.പി. റഊഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - sent off to abdul majeed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.