ഒ.ഐ.സി.സി പ്രവർത്തകർ മധുര പലഹാര വിതരണത്തിൽ

സുപ്രീംകോടതി വിധി: ഒ.ഐ.സി.സി മധുര വിതരണം

കുവൈത്ത്‌ സിറ്റി: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന്റെ അയോഗ്യത നീക്കിയ സുപ്രീം കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഒ.ഐ.സി.സി പ്രവർത്തകർ മധുരപലഹാര വിതരണം നടത്തി. ഒ.ഐ.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു.

നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ ഉദ്‌ഘാടനം ചെയ്തു. രാജീവ് നാടുവിലേമുറി, നിസാം തിരുവനന്തപുരം, കൃഷ്ണൻ കടലുണ്ടി, അക്ബർ വയനാട്, സുരേന്ദ്രൻ മുങ്ങത്ത്, ബൈജു പോൾ, ശിവൻകുട്ടി, സൂരജ്‌ കണ്ണൻ, ലിബിൻ മുഴക്കുന്നു.

ഷബീർ കൊയിലാണ്ടി, ബത്താർ വൈക്കം, തോമസ് പള്ളിക്കൽ, ചിന്നു റോയ്‌, കുര്യൻ തോമസ്, റസാഖ് ചെറുതുരുത്തി, സിനു ജോൺ, റെജി കോരുത്, ഷാനവാസ് തൃശൂർ, അരുൺ കൊയിലാണ്ടി, ശരൻ കണ്ണൂർ, ബിജി പള്ളിക്കൽ എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി യൂത്ത് വിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ പാലക്കാട് സ്വാഗതവും, അസീബ്‌ നന്ദിയും പറഞ്ഞു.

Tags:    
News Summary - Supreme Court verdict-OICC celebrates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.