ട്രാക്ക് ‘ഓണം-ഈദ് സംഗമം’ ഫ്ലയർ പ്രോഗ്രാം കൺവീനർ കൃഷ്ണരാജ് ശ്രീലങ്കൻ എയർലൈൻസ് കൺട്രി മാനേജർ ദിമിത്ര ഡി. അൽവിസിന് നൽകി പ്രകാശനം ചെയ്യുന്നു

ട്രാക്ക് ‘ഓണം-ഈദ് സംഗമം’: ഫ്ലയർ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഓണം-ഈദ് സംഗമം 2023’ ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കൺവീനർ കൃഷ്ണ രാജ് ശ്രീലങ്കൻ എയർലൈൻസ് കൺട്രി മാനേജർ ദിമിത്ര ഡി. അൽവിസിന് ഫ്ലയർ നൽകി പ്രകാശനം നിർവഹിച്ചു. ട്രാക്ക് പ്രസിഡൻറ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു.

ഒക്ടോബർ 13ന് അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിലാണ് ഓണം-ഈദ് സംഗമം. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംഗമത്തിൽ സാംസ്കാരിക സമ്മേളനം, ഓണപ്പാട്ടുകൾ, തിരുവാതിരക്കളി, ഒപ്പന, നൃത്തനൃത്യങ്ങൾ, ഗാനമേള തുടങ്ങിയവ സംഘടിപ്പിക്കും. ഓണസദ്യയും ഒരുക്കും.

ട്രാക്ക് ചെയർമാൻ പി.ജി. ബിനു, ശ്രീലങ്കൻ എയർലൈൻസ് സെയിൽസ് മാനേജർ അനീഷ് കൃഷ്ണൻ, സെയിൽസ് എക്സിക്യൂട്ടിവ് വർഗീസ്, ട്രാക്ക് വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്, സെക്രട്ടറി വി.ആർ. വിജിത്ത്, ജോ. ട്രഷറർ കൃഷ്ണരാജ്, കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം.ജി. അജിത്, കെ.ഒ. അരുൺ കുമാർ, എസ്. പ്രശാന്ത്, റോബർട്ട് രത്നരാജ്.

രഞ്ജിത്ത് ജോണി, വനിത വേദി പ്രസിഡൻറ് പ്രിയ രാജ്, വൈസ് പ്രസിഡന്റ് ശ്രീകല സുരേഷ്, സെക്രട്ടറി അനു അയ്യപ്പൻ, ട്രഷറർ ഷിനി റോബർട്ട്, ജോ.ട്രഷറർ എ.ആർ.അശ്വതി, ആർട്സ് സെക്രട്ടറി ജിൻസി ലതീഷ് തുടങ്ങിയവർ സംബന്ധിച്ചു. ട്രാക്ക് ആക്ടിങ് ജനറൽ സെക്രട്ടറി ആഷ് ലി ജോസഫ് സ്വാഗതവും ട്രഷറർ ലിജോയി ജോളി ലില്ലി നന്ദിയും പറഞ്ഞു.

Tags:    
News Summary - Trak-Onam-Eid Sangamam-flair released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.