ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ഹദാഇഖൽ ഹിക്‌മ പ്രവർത്തക സംഗമം

ഹദാഇഖൽ ഹിക്‌മ പ്രവർത്തക സംഗമം സമാപിച്ചു

മസ്‌കത്ത്: ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ഹദാഇഖൽ ഹിക്‌മ പ്രവർത്തക സംഗമം സമാപിച്ചു. മധുരം ഖുആൻ, പ്രതിനിധി സംഗമം, സെന്റർ തല റിപ്പോർട്ടിങ്, അദ്കാർ പഠനം എന്നിങ്ങനെ വിവിധ സെഷനുകളാൽ സംഗമം ശ്രദ്ധേയമായി.

ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വൈസ് പ്രസിഡന്റ് ഇഹ്‌ജാസ് അഹ്‌മദ്‌, റൂവി, സീബ്, ബർക്ക യൂനിറ്റുകളെ പ്രതിനിധാനംചെയ്ത് യഥാക്രമം അനസ് റൂവി, മുഹമ്മദ് റാഷിദ് സീബ്, മുഹമ്മദ് ഷെഫീർ ബർക്ക എന്നിവർ സംസാരിച്ചു. അബൂ നിഷാൻ വല്ലപ്പുഴ, നൂറുൽ ഹഖ് ആമയൂർ, സൽമാൻ അൽ ഹികമി എന്നിവർ വിവിധ വൈജ്ഞാനിക പ്രഭാഷണങ്ങൾ നിർവഹിച്ചു. സീബ് ഷറാദി അൽ ഖൈൻ ഒയാസിസിൽ സംഘടിപ്പിച്ച സംഗമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.

Tags:    
News Summary - Hadaiqal Hikma activist conference concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.