ഹിജ്‌റ - ചരിത്രവും വർത്തമാനവും’ തനിമ ഓൺലൈൻ സെമിനാർ ഇന്ന്

ജിദ്ദ: മുഹർറം, ഹിജ്‌റ എന്നിവയുടെ പ്രാധാന്യവും ചരിത്രപരമായ ദൗത്യങ്ങളും ഓർമിപ്പിച്ചുകൊണ്ട് ‘ഹിജ്‌റ - ചരിത്രവും വർത്തമാനവും’ എന്ന പേരിൽ തനിമ ജിദ്ദ സൗത്ത് സോൺ സംഘടിപ്പിക്കുന്ന ഓൺലൈൻ സെമിനാർ ഇന്ന് (വെള്ളി) നടക്കും.

സൗദി സമയം വൈകീട്ട് അഞ്ചിന് (ഇന്ത്യൻ സമയം 7.30) സൂം പ്ലാറ്റ്‌ഫോം വഴി നടക്കുന്ന സെമിനാറിൽ ‘ഹിജ്‌റ, ചരിത്രവും പശ്ചാത്തലവും’ എന്ന വിഷയത്തിൽ ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് കേരള ജനറൽ സെക്രട്ടറി അലിയാർ ഖാസിമിയും, ‘ഹിജ്‌റ - പ്ലാനിങ്, സ്ട്രാറ്റജി, സമർപ്പണം’ എന്ന വിഷയത്തിൽ കെ.എൻ.എം മർക്കസുദ്ദഅവ കേരള സെക്രട്ടറി ഡോ. ജാബിർ അമാനിയും, ‘പ്രതിസന്ധികൾക്കകത്തെ വിമോചനമാണ് ഹിജ്‌റ’ എന്ന വിഷയത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി സുഹൈബും സംസാരിക്കും.

82150289425 എന്ന സൂം മീറ്റിങ് ഐഡിയും 646593 എന്ന പാസ്‌കോഡും ഉപയോഗിച്ചുകൊണ്ട് ഈ പരിപാടി വീക്ഷിക്കാമെന്ന് തനിമ ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Hijra - History and Present-Thanima Online Seminar on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.