ധനസഹായം കോഴിക്കോട് സി.എച്ച് സെൻററിന് നൽകുന്നു

സി.എച്ച് സെൻററിന് കെ.എം.സി.സി സഹായം നൽകി

റിയാദ്: റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി വിവിധ മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെ കോഴിക്കോട് സി.എച്ച് സെൻററിന് ആറ് ലക്ഷം രൂപ പ്രസിഡൻറ് കെ.പി. കോയ കൈമാറി. തിരുവമ്പാടി മധുരമൂല കിണർ പദ്ധതിക്കുള്ള സാമ്പത്തിക സഹായമായ 60,000 രൂപ കെ.എം.സി.സി എലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി ഫിറോസ് ചേളന്നൂർ കുടിവെള്ള പദ്ധതിയുടെ നിർമാണ കമ്മിറ്റിക്ക് കൈമാറി.

കോഴിക്കോട് സി.എച്ച് സെൻററിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മൊയ്‌തീൻ കോയ കല്ലമ്പാറ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് മാവൂർ അധ്യക്ഷത വഹിച്ചു. അബ്ദുല്ല കോട്ടാംപറമ്പ, താന്നിക്കൽ മുഹമ്മദ്, മുഹമ്മദ് കുട്ടി തിരുവമ്പാടി, മൊയ്‌തീൻ ചെറുവണ്ണൂർ, സഹീൽ കല്ലോട് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സമദ് പെരുമുഖം സ്വാഗതവും കൊടുവള്ളി മണ്ഡലം പ്രസിഡൻറ് ഫായിസ് മങ്ങാട് നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.